Search This Blog

Wednesday, August 6, 2025

Perpetuating predicament : Backwater islanders await CRZ Integrated Island Management Plan - Kerala Backwater Islands - IIMP

 Perpetuating predicament : Backwater islanders await CRZ Integrated Island Management Plan

Sherry J Thomas
sherryjthomas@gmail.com

 
Kerala’s coastal expanse along the Arabian Sea extends to approximately 590 kilometres, from Kasaragod in the north to Thiruvananthapuram in the south. Nevertheless, when the ambit is enlarged to encompass backwaters—comprising estuaries, lagoons, and fluvial interconnections—which indisputably fall within the purview of the Coastal Regulation Zone (CRZ), the aggregate shoreline length escalates substantially. As per the Kerala State Remote Sensing and Environment Centre (KSREC), the cumulative perimeter of these inland water bodies approximates 2,300 kilometres.
The Environment (Protection) Act, 1986 (EPA) vests plenary powers in the Union Government to undertake such measures as are necessary to safeguard and ameliorate environmental conditions. Invoking Section 3(1) thereof, the Government assumed jurisdiction to protect coastal and marine ecosystems, culminating in the issuance of the CRZ Notification under Sections 3(1) and 3(2)(v) of the said enactment.
When the first CRZ Notification of 1991 was promulgated, neither the island communities nor the dominant political formations envisaged the magnitude of embargoes it would impose upon traditional habitation rights, particularly with respect to the construction of dwelling houses within regulated precincts. Subsequently, in 2011, a revised  CRZ Notification introduced marginal concessions. Later, pursuant to the recommendations of the Shailesh Nayak Committee and after exhaustive stakeholder consultations, additional relaxations were incorporated into the CRZ Notification, 2019.
Notwithstanding these normative advancements, the Coastal Zone Management Plan (CZMP) was finalised only in October 2024. However the Integrated Island Management Plan (IIMP)—envisaged to attenuate the No Development Zone along backwater margins from 50 metres to 20 metres—remains unimplemented. Consequently, the anticipated 20-metre dispensation is not yet available for Kerala’s backwater dwellers.
 
Proposed relaxations for backwater islands in CRZ 2019
 
The rigour of restrictions in No Development Zone in backwater islands along mainland coast is reduced in the present CRZ Notification. The clause 10.2 of CRZ Notification 2019 read so –
CRZ for inland backwater islands and islands along mainland coast:
(i) All the inland islands in the coastal backwaters and islands along the mainland coast shall also be covered under this notification
(ii) In view of the unique coastal systems of backwater islands and islands along the mainland coast, along with space limitations in such coastal stretches, CRZ of 20 meters from the HTL on the landward side shall uniformly apply to such islands and activities shall be regulated as under:-
(a) existing dwelling units of local communities may be repaired or reconstructed within 20 meters from the HTL of these islands, however, no new construction shall be permitted in this zone.
(b) foreshore facilities, such as fishing jetty, fish drying yards, net mending yard, fishing processing by traditional methods, boat building yards, ice plant, boat repairs and the like, may be taken up in CRZ limits subject to due environmental safeguards.
(iii) Integrated Island Management Plans (IIMPs), as applicable to smaller islands in Lakshadweep and Andaman & Nicobar, as per Island Protection Zone Notification, 2011 number S.O. 20(E), dated the 6th January, 2011, shall be formulated by respective States or Union territory for all such islands and submitted to Ministry of Environment, Forest and Climate Change and till the IIMPs are framed, provisions of this notification shall not apply and the CZMP as per provisions of CRZ Notification 2011 number S.O. 19(E), dated the 6th January, 2011, shall continue to apply.
Although the current CRZ Notification came into force on 18th January 2019, the Integrated Island Management Plan (IIMP), mandated to operationalize specific relaxations for backwater islands, has yet to be framed by the State of Kerala. In the absence of this plan, the restrictions stipulated under the erstwhile CRZ Notification 2011, continue to govern these areas, leaving backwater islanders at a distinct disadvantage.
The reclassification of certain areas from CRZ-III to CRZ-II brought substantial relief to 66 Gram Panchayats in Kerala, allowing construction on the landward side of existing authorized structures and roads. However, despite 175 Panchayats being proposed for category change, only 66 were approved, as they alone met the requisite conditions at the time of the CRZ 2019 Notification’s publication. Litigations challenging the exclusion of the remaining Panchayats are currently pending adjudication, underscoring the continuing uncertainty and legal contestation surrounding the implementation of these relaxations.

Caught in Bureaucratic Limbo

The greater the influence, the swifter the benefits flow. Unfortunately, this axiom holds true in the case of Kerala’s coastal dwellers. The majority of people inhabiting the shoreline are traditional fishing communities with limited bargaining power and little access to decision-making corridors. For them, the prolonged delay in finalizing the Integrated Island Management Plan (IIMP) has translated into years of regulatory uncertainty and developmental stagnation.
What is particularly disheartening is the apparent indifference of mainstream political formations, for whom this delay has never evolved into a matter of serious political discourse. While the promise of CRZ 2019 offered hope of relief, the ground reality remains one of inertia—where those without influence continue to wait endlessly for rights already recognized on paper.
.

Tuesday, July 8, 2025

Procedure when a complaint is filed on violation of CRZ (Coastal Regulation Zone) - KCZMA

There are many local inhabitants who are facing difficulties to get permission for their residential buildings due to the restrictions of Coastal Regulation Zone Notification. Though relaxation has been in existence pursuant to the CRZ 2019 Notification and its CZMP of Kerala published on October 2024, there is no scope for regularisation as such the benefit of relaxation is not made available to many. 

The  Ministry of Environment, Forest and Climate Change constituted the Kerala Coastal Zone Management Authority vide order dated 21.3.2023 for a period of three years to enforce the matters coming under this Notificaiton.  

The Authority shall have power to take the following measures for protecting and improving the quality of the coastal environment and preventing, abating and controlling environmental pollution in the Coastal Regulation Zone areas in the State of Kerala, namely:- 

(i) examination of proposals received from the project proponent for approval of project proposal, in accordance with the approved Coastal Zone Management Plan and within the requirements of the Coastal Regulation Zone notification, 2011 issued by the Government of India vide number S.O.19(E), dated the 6 th January, 2011 or Coastal Regulation Zone Notification, 2019 issued vide number G.S.R. 37(E), dated the 18th January, 2019 (hereinafter referred to as the said notification), as the case may be, and make recommendation for approval of project to the concerned authority, as specified in the said notification, within a period of sixty days from the date of receipt of application; 

(ii) regulate all developmental activities in the Coastal Regulation Zone areas as specified in the said notification; 

(iii) responsible for enforcing and monitoring the provisions of the said notification; 

(iv) issue directions under section 5 of the said Act as specified in the notification of the Government of India, Ministry of Environment, Forest and Climate Change published in the Gazette of India, Extraordinary, Part II, Section 3, Sub-section (ii), vide number S.O. 4650(E) dated the 30 September, 2022; 

(v) take action by the person as specified in the amendment notification of the Government of India, Ministry of Environment, Forest and Climate Change published in the Gazette of India, Extraordinary, Part II, Section 3, Sub-section (ii), vide number S.O. 4648(E) dated the 30 September, 2022; 

(vi) file complaint under section 19 of the said Act; -The Environment (Protection) Act 1996

(vii) examination of proposals received from the State Government of Kerala for changes or modifications in the classification of Coastal Regulation Zone areas and in the Coastal Zone Management Plan and making specific recommendations thereon, to the National Coastal Zone Management Authority; 

(viii) inquire into cases of alleged violation of the provisions of the said Act or the rules made thereunder, and review the cases involving violation or contravention of the provisions of the said Act and the rules made thereunder; and 

(ix) inquire and review cases of violation or contravention of the said notification suo-moto or on the basis of a complaint made by any individual or body or organization before it;

Wednesday, June 4, 2025

Should the schools pay property tax to local body ?

It is a question always posed from different corners whenever the schools get tax assessment notice from  the Local bodies - Panchayath, Municipality, Corporation etc. The Municipality Act section 235 exempts buildings exclusively used for educational purposes and upto the level of higher secondary under the ownership of educational institutions having recognition of the Government and hostel buildings in which the students of such institutions reside. The similar provision panchayath raj act is Section 207. 


What does this recognition means in case of CBSE schools is also a question often asked. A school following CBSE syllabus having affiliation to central board of secondary education can be treated as a recognized school for the purpose of exemption if No objection certificate is issued by State Government. The authorities cannot insist that the recognition in connection with KER should be placed for claiming exemption. Wherever statutory recognition is not called for the educational institution even NOC has to be treated as recognition for the purpose of claiming exemption for property tax. 

Ref - 2006 KHC 1040 High Court of Kerala. 

Friday, May 9, 2025

കുട്ടികളുടെ സംരക്ഷണത്തിനു നിയമങ്ങളേറെ, എങ്കിലും ഇരകളനവധി....

കുട്ടികളുടെ സംരക്ഷണത്തിനു നിയമങ്ങളേറെ, എങ്കിലും ഇരകളനവധി....

മണിക്കൂറുകളായി അവര്‍ രണ്ടുപേരും പോലീസ് സ്റ്റേഷനില്‍ മുന്നില്‍ കാത്തുനില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍. അകത്ത് 17 വയസ്സുകാരനായ അവരുടെ മകന്‍ പോലീസ് കസ്റ്റഡിയിലാണ്. അവരുടെ കൂടെ മകന്‍ കസ്റ്റഡിയില്‍ ആകാന്‍ കാരണമായ പരാതിക്കാരിയുടെ അച്ഛനും അമ്മയുമുണ്ട്. 17 വയസ്സുള്ള മകനും 17 വയസ്സുള്ള പെണ്‍സുഹൃത്തും ഒരുമിച്ച് പഠിച്ചവരാണ്. സൗഹൃദം ഇടയ്ക്ക് എപ്പോഴോ വഴിവിട്ട ബന്ധത്തില്‍ എത്തി. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിക്ക് ശാരീരിക ബന്ധത്തിന്‍റെ വിവരങ്ങള്‍ പുറത്തു പറയേണ്ടി വന്നു. അങ്ങനെ വിവരം പോലീസ് സ്റ്റേഷനില്‍ എത്തി. പോക്സോ നിയമപ്രകാരം പ്രതിയായി 17 കാരന്‍ അകത്ത്. 

കുട്ടികള്‍ തമ്മിലുള്ള സൗഹൃദം മനസ്സിലായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പരാതിയില്ല എന്ന് പറയാന്‍ വന്നതാണ് പോലീസ് സ്റ്റേഷനില്‍. അവരും മകളെ കോടതി കയറ്റാനും വിവരം കൂടുതല്‍ ആളുകള്‍ അറിയാനും താല്‍പ്പര്യപ്പെടുന്നില്ല. കുട്ടികള്‍ വിവാഹപ്രായമെത്തുമ്പോള്‍ അത് നടത്താനും വരെ അവര്‍ തയ്യാറായി. പക്ഷേ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കേസ് ഇല്ലാതെ വെറുതെ പോകാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സാധ്യമല്ല. കാരണം പല ഔദ്യോഗിക കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വന്ന കേസ് ആയതുകൊണ്ട് തന്നെ വാദിയും പ്രതിയും തമ്മില്‍  ഒത്തുതീര്‍പ്പായാല്‍ പോലും എഫ്ഐആര്‍ പോലീസിന് ഇല്ലാതാക്കാന്‍ ആവില്ല. ഇങ്ങനെ ആളുകള്‍ ചിന്തിച്ചുതുടങ്ങിയാല്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യും.  

വിവരമറിഞ്ഞിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഉണ്ടാകും.  വാദിയുടെയും പ്രതിയുടെയും അച്ഛനമ്മമാര്‍ പറഞ്ഞു ഞങ്ങള്‍ക്ക് കേസ് വേണ്ട. പക്ഷേ ഇത് രാജ്യത്തിനെതിരായ, പൊരുധാര്‍മ്മികത്ക്കെതിരായ കുറ്റമാണ് അങ്ങനെ സ്വകാര്യ അന്യായം പോലെ പിന്‍വലിക്കാന്‍ ആവില്ല. വനിതാ പേലീസ് മൊഴിയെടുക്കുമെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടിയെ മൊഴി നല്‍കാന്‍ കൊണ്ടുവരില്ല എന്നായി കുട്ടിയുടെ അച്ഛന്‍. എങ്കില്‍ വീട്ടില്‍ വന്ന് മൊഴിയെടുക്കുമെന്ന് പോലീസും. ഇനിയും പലരോടും വിഷയങ്ങള്‍ പറഞ്ഞ് പൊതു സമൂഹത്തിനുമുന്നില്‍ അപഹാസ്യയാകാന്‍ മകളെ വിട്ടു തരില്ല എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. സ്റ്റേഷനുളളില്‍  അച്ഛന്‍റെ മനോവേദനയില്‍ പൊതിഞ്ഞ വാഗ്വാദങ്ങളും മറുവശത്ത് ഔദ്യോഗിക നിലപാടുകളും. അവര്‍ക്ക് കേസിലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ പോലീസേ എന്നായി കേട്ട് നിന്നവരുടയും ചിന്ത. 

ഇങ്ങനെയാണ് പോക്സോ കേസുകള്‍. കുറ്റകൃത്യത്തെ പറ്റി അറിവ് കിട്ടിയാല്‍ നിര്‍ബന്ധമായും കേസ്  രജിസ്റ്റര്‍ ചെയ്യണം നടപടികള്‍ തുടരണം. ഇല്ലെങ്കില്‍ അവരും നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. വാദിപ്രതികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായ പല കേസുകളും അവ നിയമപ്രകാരം ഒത്തുതീര്‍പ്പാനാകത്തതെങ്കില്‍ കൂടി ഹൈക്കോടതിയുടെ പ്രത്യേക അധികാരത്തില്‍ അങ്ങനെ ചെയ്യാറുണ്ട്. പക്ഷെ പോക്സോ കേസുകള്‍ അങ്ങനെ എല്ലായിപ്പോഴും ചെയ്യണമെന്നില്ല. ഗുരുതരമായ കേസുകളുടെ ഗണത്തില്‍ പെടുത്തി അങ്ങനെ ചെയ്യാനാകില്ലയെന്നു കോടതികള്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം സമ്മതത്തോടെയുള്ള ബന്ധത്തില്‍ പ്രായപരിധി 18 ല്‍ നിന്നു കുറയ്ക്കണമെന്ന് പരാമര്‍ശങ്ങളും ചില ഹൈക്കോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്.  

പേക്സോ നിയമം

18 വയസ്സിന് താഴെയുള്ള എല്ലാവരെയും കുട്ടികളായി കണക്കാക്കുകയും ഒരു കുട്ടിക്കെതിരെ ലൈംഗിക പീഡനമോ ലൈംഗികാതിക്രമമോ നടത്തുന്ന ഏതൊരാള്‍ക്കും കര്‍ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന പ്രത്യേക  നിയമമാണ് 2012 ലെ ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്സോ) ആക്ട് 

പോക്സോ നിയമപ്രകാരം, കുട്ടികളെ ഉള്‍പ്പെടുത്തി അശ്ലീല വസ്തുക്കളുടെ ഉപയോഗം അല്ലെങ്കില്‍ സംഭരണം മുതല്‍ ശാരീരികമല്ലാത്ത ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ലൈംഗിക അതിക്രമം, എന്നിവ വരെയുള്ള ഏത് തരത്തിലുള്ള ലൈംഗിക ദുരുപയോഗവും ക്രിമിനല്‍ കുറ്റങ്ങളാണ്. ശിക്ഷ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ്, ഇരുപത് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ, വധശിക്ഷ വരെയാകാം. ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുതും ശിക്ഷാര്‍ഹമാണെന്നത് നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥയാണ്. ഇതിനുള്ള ശിക്ഷ ആറ് മാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. പോക്സോ നിയമത്തിന്‍റെ മറ്റൊരു പ്രത്യേകത അത് ലിംഗഭേദമില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് - ആണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകാം.  

തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യലും രേഖപ്പെടുത്തലും മുതല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും വരെ എല്ലാ വശങ്ങളിലും പോക്സോ നിയമം ശിശു സൗഹൃദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തെളിവെടുപ്പ് ഘട്ടത്തിലും വിചാരണ വേളയിലുമൊക്കെ കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍.സ്പെഷ്യല്‍ കോടതികളിലാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗീഗാതിക്രമങ്ങള്‍ അവരുടെ സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നായാല്‍ ശിക്ഷ കൂടും.

ശരീത്തില്‍ തൊട്ടുകൊണ്ടുള്ള പീഡനം തന്നെയാകണമെന്നില്ല, മോശം വാക്കുകള്‍ പറയുക, ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗീക വസ്തുക്കള്‍ കാണിക്കുക, നഗ്നത പദര്‍ശിപ്പിക്കുക, കുട്ടിയെ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുക, നിരന്തരമായി അവരെ പിന്തുടരുക എന്നിവ ഈ നിയമപ്രകാരം മൂന്നും വര്‍ഷം ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. 

ആരാണ് പരാതി നല്‍കേണ്ടത്

പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായോ നടക്കാന്‍ പോകുന്നുവേന്നൊ അറിവുള്ള രക്ഷിതാക്കള്‍, അധ്യാപകര്‍ അങ്ങനെ ഈ കാര്യത്തെപറ്റി അറിവുലഭിക്കുന്ന ആര്‍ക്കും പരാതി നല്‍കാം. കുട്ടികള്‍ക്കും പരാതി നല്‍കാം. സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനെയോ ലോക്കല്‍ പോലീസിലോ പരാതി നല്‍കാം. പേര് വെളിപ്പെടുത്താതെ അറിവ് നല്‍കുന്നയാളിന്‍റെ പേര് രഹസ്യമാക്കി വച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നങ്കില്‍ 1098 എന്ന ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറയാം. പോക്സോ കേസ് പരാതി നല്‍കുന്നതിന് സാധാരണ കേസുകളില്‍ ഉള്ളതുപോലെ സമയപരിധിയില്ല, 

ശിക്ഷ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാന്‍ വേണ്ടി സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതും കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10000 വരെ പിഴയും ലഭിക്കാം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കുറ്റകൃത്യം ചെയ്യുന്നതുപോലെ തന്നെയുള്ള ഗൗരവമായ ശിക്ഷകളാണ് ഉള്ളത്. 

പോക്സോ നിയമവും സ്കൂള്‍ അധികാരികളും

സ്കൂള്‍ പരിസരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കുട്ടികളുടെ ലൈംഗിക പീഡനങ്ങളിലും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്കൂളിന്‍റെ തയ്യാറെടുപ്പില്ലായ്മയിലും നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിക്കുമ്പോള്‍  വേഗത്തിലും വ്യവസ്ഥാപിതമായും പ്രവര്‍ത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും സ്കൂളുകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. ഒരു ശിശു സംരക്ഷണ നയം തയ്യാറാക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക, സ്കൂളുകളിലെ എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും മുന്നറിയിപ്പിനൊപ്പം സിസിടിവികള്‍ സ്ഥാപിക്കണം, ജീവനക്കാര്‍, സന്ദര്‍ശകര്‍, അപരിചിതര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവര്‍ സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുട്ടികള്‍ ആരുടെ കൂടെയാണ് പോകുന്നതെന്ന് എപ്പോഴും നിരീക്ഷിക്കുക, സ്കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുക്കല്‍, കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിക്കല്‍, ഇന്‍റര്‍നെറ്റ്, സാങ്കേതികവിദ്യ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന ഏതൊരു പ്രവര്‍ത്തനവും നിരീക്ഷിക്കുക, കുട്ടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്ഥലം നല്‍കുകയും സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേങ്ങള്‍ ദേശീയ ബാലാവകാശകമ്മീഷന്‍ തന്നെ നല്‍കിയിട്ടുണ്ട്. 

സ്കൂളില്‍ പരാതി സംവിധാനം

എല്ലാ സ്കൂളുകളിലും സ്കൂള്‍ പരാതി സമിതി അല്ലെങ്കില്‍ എസ്.സി.സി രൂപീകരിക്കണം. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് സാക്ഷികളാകുകയോ സംശയിക്കുകയോ ചെയ്യുന്നവര്‍ അല്ലെങ്കില്‍ കുട്ടികളില്‍ നിന്ന് ഒരു സംഭവത്തെക്കുറിച്ച് അറിയുന്നവര്‍ സ്കൂള്‍ പരാതി സമിതിയെ അറിയിക്കണം. എസ്.സി.സിയെക്കുറിച്ച് പ്രചാരണം നടത്താന്‍ സ്കൂളുകള്‍ സജീവമായ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം പരാതികള്‍ നല്‍കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സ്കൂളില്‍ പരാതി/നിര്‍ദ്ദേശ പെട്ടി സ്ഥാപിക്കുക . പരാതി പെട്ടിയിലൂടെയോ മറ്റോ ലഭിക്കുന്ന കുട്ടികളുടെ ലൈംഗിക പീഡന പരാതികളില്‍ ഉടനടി നടപടിയെടുക്കുക. സ്കൂളില്‍ ഒരു മുഴുവന്‍ സമയ കൗണ്‍സിലറെയോ വിസിറ്റിംഗ് കൗ?സിലറെയോ നിയമിക്കുക. ഈ സേവനത്തിന്‍റെ ലഭ്യതയെക്കുറിച്ച് കുട്ടികളെ അറിയിക്കുകയും കൗണ്‍സിലറും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂളുകള്‍ ചെയ്യാനുണ്ട്. 

നല്ല സ്പര്‍ശം, മോശം സ്പര്‍ശം, ലൈംഗിക ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ സെഷനുകള്‍ സംഘടിപ്പിക്കുകയും. ഇരയാകുകയാണെങ്കില്‍, കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരെയെങ്കിലും അറിയിക്കാന്‍ കഴിയണം. ശരീരഭാഗങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ, ദുരുപയോഗത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിഗത സുരക്ഷയെക്കുറിച്ച് പതിവായി സെഷനുകള്‍ ക്രമീകരിക്കുന്നതുമൊക്കെ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഒരുക്കും. ആഘാതകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് പ്രകടനത്തിലെ പെട്ടെന്നുള്ള ഇടിവ്, താല്‍പ്പര്യമില്ലായ്മ, വിഷാദം, അകല്‍ച്ച എന്നിവ. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനവും മാനസിക പെരുമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന തരത്തിലും നിര്‍ദ്ദേശങ്ങളുണ്ട്. 

അഡ്വ ഷെറി ജെ തോമസ് 
" class="richText-initial" data-richtext="init">
കുട്ടികളുടെ സംരക്ഷണത്തിനു നിയമങ്ങളേറെ, എങ്കിലും ഇരകളനവധി....

മണിക്കൂറുകളായി അവര്‍ രണ്ടുപേരും പോലീസ് സ്റ്റേഷനില്‍ മുന്നില്‍ കാത്തുനില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍. അകത്ത് 17 വയസ്സുകാരനായ അവരുടെ മകന്‍ പോലീസ് കസ്റ്റഡിയിലാണ്. അവരുടെ കൂടെ മകന്‍ കസ്റ്റഡിയില്‍ ആകാന്‍ കാരണമായ പരാതിക്കാരിയുടെ അച്ഛനും അമ്മയുമുണ്ട്. 17 വയസ്സുള്ള മകനും 17 വയസ്സുള്ള പെണ്‍സുഹൃത്തും ഒരുമിച്ച് പഠിച്ചവരാണ്. സൗഹൃദം ഇടയ്ക്ക് എപ്പോഴോ വഴിവിട്ട ബന്ധത്തില്‍ എത്തി. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിക്ക് ശാരീരിക ബന്ധത്തിന്‍റെ വിവരങ്ങള്‍ പുറത്തു പറയേണ്ടി വന്നു. അങ്ങനെ വിവരം പോലീസ് സ്റ്റേഷനില്‍ എത്തി. പോക്സോ നിയമപ്രകാരം പ്രതിയായി 17 കാരന്‍ അകത്ത്. 

കുട്ടികള്‍ തമ്മിലുള്ള സൗഹൃദം മനസ്സിലായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പരാതിയില്ല എന്ന് പറയാന്‍ വന്നതാണ് പോലീസ് സ്റ്റേഷനില്‍. അവരും മകളെ കോടതി കയറ്റാനും വിവരം കൂടുതല്‍ ആളുകള്‍ അറിയാനും താല്‍പ്പര്യപ്പെടുന്നില്ല. കുട്ടികള്‍ വിവാഹപ്രായമെത്തുമ്പോള്‍ അത് നടത്താനും വരെ അവര്‍ തയ്യാറായി. പക്ഷേ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കേസ് ഇല്ലാതെ വെറുതെ പോകാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സാധ്യമല്ല. കാരണം പല ഔദ്യോഗിക കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വന്ന കേസ് ആയതുകൊണ്ട് തന്നെ വാദിയും പ്രതിയും തമ്മില്‍  ഒത്തുതീര്‍പ്പായാല്‍ പോലും എഫ്ഐആര്‍ പോലീസിന് ഇല്ലാതാക്കാന്‍ ആവില്ല. ഇങ്ങനെ ആളുകള്‍ ചിന്തിച്ചുതുടങ്ങിയാല്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യും.  

വിവരമറിഞ്ഞിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഉണ്ടാകും.  വാദിയുടെയും പ്രതിയുടെയും അച്ഛനമ്മമാര്‍ പറഞ്ഞു ഞങ്ങള്‍ക്ക് കേസ് വേണ്ട. പക്ഷേ ഇത് രാജ്യത്തിനെതിരായ, പൊരുധാര്‍മ്മികത്ക്കെതിരായ കുറ്റമാണ് അങ്ങനെ സ്വകാര്യ അന്യായം പോലെ പിന്‍വലിക്കാന്‍ ആവില്ല. വനിതാ പേലീസ് മൊഴിയെടുക്കുമെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടിയെ മൊഴി നല്‍കാന്‍ കൊണ്ടുവരില്ല എന്നായി കുട്ടിയുടെ അച്ഛന്‍. എങ്കില്‍ വീട്ടില്‍ വന്ന് മൊഴിയെടുക്കുമെന്ന് പോലീസും. ഇനിയും പലരോടും വിഷയങ്ങള്‍ പറഞ്ഞ് പൊതു സമൂഹത്തിനുമുന്നില്‍ അപഹാസ്യയാകാന്‍ മകളെ വിട്ടു തരില്ല എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. സ്റ്റേഷനുളളില്‍  അച്ഛന്‍റെ മനോവേദനയില്‍ പൊതിഞ്ഞ വാഗ്വാദങ്ങളും മറുവശത്ത് ഔദ്യോഗിക നിലപാടുകളും. അവര്‍ക്ക് കേസിലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ പോലീസേ എന്നായി കേട്ട് നിന്നവരുടയും ചിന്ത. 

ഇങ്ങനെയാണ് പോക്സോ കേസുകള്‍. കുറ്റകൃത്യത്തെ പറ്റി അറിവ് കിട്ടിയാല്‍ നിര്‍ബന്ധമായും കേസ്  രജിസ്റ്റര്‍ ചെയ്യണം നടപടികള്‍ തുടരണം. ഇല്ലെങ്കില്‍ അവരും നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. വാദിപ്രതികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായ പല കേസുകളും അവ നിയമപ്രകാരം ഒത്തുതീര്‍പ്പാനാകത്തതെങ്കില്‍ കൂടി ഹൈക്കോടതിയുടെ പ്രത്യേക അധികാരത്തില്‍ അങ്ങനെ ചെയ്യാറുണ്ട്. പക്ഷെ പോക്സോ കേസുകള്‍ അങ്ങനെ എല്ലായിപ്പോഴും ചെയ്യണമെന്നില്ല. ഗുരുതരമായ കേസുകളുടെ ഗണത്തില്‍ പെടുത്തി അങ്ങനെ ചെയ്യാനാകില്ലയെന്നു കോടതികള്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം സമ്മതത്തോടെയുള്ള ബന്ധത്തില്‍ പ്രായപരിധി 18 ല്‍ നിന്നു കുറയ്ക്കണമെന്ന് പരാമര്‍ശങ്ങളും ചില ഹൈക്കോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്.  

പേക്സോ നിയമം

18 വയസ്സിന് താഴെയുള്ള എല്ലാവരെയും കുട്ടികളായി കണക്കാക്കുകയും ഒരു കുട്ടിക്കെതിരെ ലൈംഗിക പീഡനമോ ലൈംഗികാതിക്രമമോ നടത്തുന്ന ഏതൊരാള്‍ക്കും കര്‍ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന പ്രത്യേക  നിയമമാണ് 2012 ലെ ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്സോ) ആക്ട് 

പോക്സോ നിയമപ്രകാരം, കുട്ടികളെ ഉള്‍പ്പെടുത്തി അശ്ലീല വസ്തുക്കളുടെ ഉപയോഗം അല്ലെങ്കില്‍ സംഭരണം മുതല്‍ ശാരീരികമല്ലാത്ത ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ലൈംഗിക അതിക്രമം, എന്നിവ വരെയുള്ള ഏത് തരത്തിലുള്ള ലൈംഗിക ദുരുപയോഗവും ക്രിമിനല്‍ കുറ്റങ്ങളാണ്. ശിക്ഷ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ്, ഇരുപത് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ, വധശിക്ഷ വരെയാകാം. ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുതും ശിക്ഷാര്‍ഹമാണെന്നത് നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥയാണ്. ഇതിനുള്ള ശിക്ഷ ആറ് മാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. പോക്സോ നിയമത്തിന്‍റെ മറ്റൊരു പ്രത്യേകത അത് ലിംഗഭേദമില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് - ആണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകാം.  

തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യലും രേഖപ്പെടുത്തലും മുതല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും വരെ എല്ലാ വശങ്ങളിലും പോക്സോ നിയമം ശിശു സൗഹൃദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തെളിവെടുപ്പ് ഘട്ടത്തിലും വിചാരണ വേളയിലുമൊക്കെ കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍.സ്പെഷ്യല്‍ കോടതികളിലാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗീഗാതിക്രമങ്ങള്‍ അവരുടെ സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നായാല്‍ ശിക്ഷ കൂടും.

ശരീത്തില്‍ തൊട്ടുകൊണ്ടുള്ള പീഡനം തന്നെയാകണമെന്നില്ല, മോശം വാക്കുകള്‍ പറയുക, ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗീക വസ്തുക്കള്‍ കാണിക്കുക, നഗ്നത പദര്‍ശിപ്പിക്കുക, കുട്ടിയെ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുക, നിരന്തരമായി അവരെ പിന്തുടരുക എന്നിവ ഈ നിയമപ്രകാരം മൂന്നും വര്‍ഷം ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. 

ആരാണ് പരാതി നല്‍കേണ്ടത്

പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായോ നടക്കാന്‍ പോകുന്നുവേന്നൊ അറിവുള്ള രക്ഷിതാക്കള്‍, അധ്യാപകര്‍ അങ്ങനെ ഈ കാര്യത്തെപറ്റി അറിവുലഭിക്കുന്ന ആര്‍ക്കും പരാതി നല്‍കാം. കുട്ടികള്‍ക്കും പരാതി നല്‍കാം. സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനെയോ ലോക്കല്‍ പോലീസിലോ പരാതി നല്‍കാം. പേര് വെളിപ്പെടുത്താതെ അറിവ് നല്‍കുന്നയാളിന്‍റെ പേര് രഹസ്യമാക്കി വച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നങ്കില്‍ 1098 എന്ന ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറയാം. പോക്സോ കേസ് പരാതി നല്‍കുന്നതിന് സാധാരണ കേസുകളില്‍ ഉള്ളതുപോലെ സമയപരിധിയില്ല, 

ശിക്ഷ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാന്‍ വേണ്ടി സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതും കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10000 വരെ പിഴയും ലഭിക്കാം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കുറ്റകൃത്യം ചെയ്യുന്നതുപോലെ തന്നെയുള്ള ഗൗരവമായ ശിക്ഷകളാണ് ഉള്ളത്. 

പോക്സോ നിയമവും സ്കൂള്‍ അധികാരികളും

സ്കൂള്‍ പരിസരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കുട്ടികളുടെ ലൈംഗിക പീഡനങ്ങളിലും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്കൂളിന്‍റെ തയ്യാറെടുപ്പില്ലായ്മയിലും നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിക്കുമ്പോള്‍  വേഗത്തിലും വ്യവസ്ഥാപിതമായും പ്രവര്‍ത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും സ്കൂളുകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. ഒരു ശിശു സംരക്ഷണ നയം തയ്യാറാക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക, സ്കൂളുകളിലെ എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും മുന്നറിയിപ്പിനൊപ്പം സിസിടിവികള്‍ സ്ഥാപിക്കണം, ജീവനക്കാര്‍, സന്ദര്‍ശകര്‍, അപരിചിതര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവര്‍ സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുട്ടികള്‍ ആരുടെ കൂടെയാണ് പോകുന്നതെന്ന് എപ്പോഴും നിരീക്ഷിക്കുക, സ്കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുക്കല്‍, കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിക്കല്‍, ഇന്‍റര്‍നെറ്റ്, സാങ്കേതികവിദ്യ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന ഏതൊരു പ്രവര്‍ത്തനവും നിരീക്ഷിക്കുക, കുട്ടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്ഥലം നല്‍കുകയും സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേങ്ങള്‍ ദേശീയ ബാലാവകാശകമ്മീഷന്‍ തന്നെ നല്‍കിയിട്ടുണ്ട്. 

സ്കൂളില്‍ പരാതി സംവിധാനം

എല്ലാ സ്കൂളുകളിലും സ്കൂള്‍ പരാതി സമിതി അല്ലെങ്കില്‍ എസ്.സി.സി രൂപീകരിക്കണം. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് സാക്ഷികളാകുകയോ സംശയിക്കുകയോ ചെയ്യുന്നവര്‍ അല്ലെങ്കില്‍ കുട്ടികളില്‍ നിന്ന് ഒരു സംഭവത്തെക്കുറിച്ച് അറിയുന്നവര്‍ സ്കൂള്‍ പരാതി സമിതിയെ അറിയിക്കണം. എസ്.സി.സിയെക്കുറിച്ച് പ്രചാരണം നടത്താന്‍ സ്കൂളുകള്‍ സജീവമായ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം പരാതികള്‍ നല്‍കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സ്കൂളില്‍ പരാതി/നിര്‍ദ്ദേശ പെട്ടി സ്ഥാപിക്കുക . പരാതി പെട്ടിയിലൂടെയോ മറ്റോ ലഭിക്കുന്ന കുട്ടികളുടെ ലൈംഗിക പീഡന പരാതികളില്‍ ഉടനടി നടപടിയെടുക്കുക. സ്കൂളില്‍ ഒരു മുഴുവന്‍ സമയ കൗണ്‍സിലറെയോ വിസിറ്റിംഗ് കൗ?സിലറെയോ നിയമിക്കുക. ഈ സേവനത്തിന്‍റെ ലഭ്യതയെക്കുറിച്ച് കുട്ടികളെ അറിയിക്കുകയും കൗണ്‍സിലറും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂളുകള്‍ ചെയ്യാനുണ്ട്. 

നല്ല സ്പര്‍ശം, മോശം സ്പര്‍ശം, ലൈംഗിക ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ സെഷനുകള്‍ സംഘടിപ്പിക്കുകയും. ഇരയാകുകയാണെങ്കില്‍, കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരെയെങ്കിലും അറിയിക്കാന്‍ കഴിയണം. ശരീരഭാഗങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ, ദുരുപയോഗത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിഗത സുരക്ഷയെക്കുറിച്ച് പതിവായി സെഷനുകള്‍ ക്രമീകരിക്കുന്നതുമൊക്കെ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഒരുക്കും. ആഘാതകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് പ്രകടനത്തിലെ പെട്ടെന്നുള്ള ഇടിവ്, താല്‍പ്പര്യമില്ലായ്മ, വിഷാദം, അകല്‍ച്ച എന്നിവ. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനവും മാനസിക പെരുമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന തരത്തിലും നിര്‍ദ്ദേശങ്ങളുണ്ട്. 

അഡ്വ ഷെറി ജെ തോമസ് 

Saturday, April 26, 2025

ഭൂമി പതിച്ചു ലഭിക്കാൻ

--ഭൂമി പതിച്ചു ലഭിക്കാൻ--  

വർഷങ്ങളായി കൈവശമുള്ള ഭൂമി പതിച്ചു നൽകുന്നതിനുവേണ്ടി   നൽകിയിട്ടുള്ള ഭൂമി പതിവ് അപേക്ഷകൾ പല കാരണങ്ങളാൽ നിഷേധിക്കപ്പെടുന്ന നിരവധി ആളുകൾ ഉണ്ട്. വർഷങ്ങളായി കൈവശാവകാശ രേഖ ഉള്ളവർ ആയിരിക്കും കൂടുതലും. എന്നാലും ഭൂമി പതിവിന് അനുകൂല തീരുമാനം ലഭിക്കാത്ത സാഹചര്യം. 

1960ലെ കേരള ഭൂമി പതിവ് നിയമപ്രകാരമാണ് സംസ്ഥാനത്ത് സർക്കാർഭൂമി പതിച്ച് നൽകുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവും മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995ലെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി ചട്ടങ്ങൾ അനുസരിച്ചുമാണ് ആണ് പതിവ് നടപടികൾ സ്വീകരിക്കുന്നത്. 

പഞ്ചായത്തുകളിലെ ഭൂമി പതിവ് 
കേരള ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി,ഭവന നിർമ്മാണം, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം (beneficial enjoyment) എന്നീ ആവശ്യങ്ങൾക്ക് ഭൂമി പതിച്ചു നൽകാവുന്നതാണ്.  

വ്യക്തിക്കോ കുടുംബത്തിനൊ കൃഷി, ഭവന നിർമ്മാണം എന്നിവയ്ക്കായുള്ള പതിവ് അപേക്ഷകൾ തഹസിൽദാർ മുമ്പാകെ സമർപ്പിക്കണം . ഗുണകരമായ വിനിയോഗത്തിനുള്ള അപേക്ഷകൾ റവന്യൂ ഡിവിഷൻ ഓഫീസർ മുമ്പാകെയാണ് സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫീസറാണ് അപേക്ഷയിൽ ആദ്യ റിപ്പോർട്ട് നൽകേണ്ടത്. തഹസിൽദാർ പ്രസ്തുത അപേക്ഷയും രേഖകളും പരിശോധന നടത്തി നോട്ടീസ് പ്രസിദ്ധീകരിച്ച് പരാതികൾ ഇല്ലെങ്കിൽ മേൽപ്പറഞ്ഞ അപേക്ഷ ഭൂമി പതിവ് പരിഗണനയ്ക്കായി സമർപ്പിക്കും. പതിവ് കമ്മിറ്റി ശുപാർശ ചെയ്യുന്ന കേസുകളിൽ പതിവ് നടത്തി കൊടുക്കേണ്ട ഉദ്യോഗസ്ഥൻ ഉത്തരവ് നൽകേണ്ടതും നിശ്ചിത സമയപരിധി ക്കുള്ളിൽ പതിവ് തുക അടയ്ക്കുന്ന കേസുകളിൽ പട്ടയം അനുവദിക്കാവുന്നതുമാണ്.

മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995ലെ പതിവ് ചട്ടങ്ങളനുസരിച്ചാണ് നൽകേണ്ടത്. ഇത് പ്രകാരം ഭവന നിർമ്മാണം, കടമുറികൾ വാണിജ്യപരമായ, ധർമ്മപരമായ ആവശ്യങ്ങൾ, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം എന്നിവയ്ക്കായി ഭൂമി പതിച്ചു നൽകാവുന്നതാണ്. 

പൊതുമരാമത്ത് റോഡുകളോട് ചേർന്നുള്ള സ്ഥലങ്ങൾ പതിച്ചു തടഞ്ഞുകൊണ്ട്
21.05.1996 ലെ 35333/സി/95/പൊ.മ.ഗ.വ സർക്കുലർ നിലവിലുണ്ട്

#land_assignment
#beneficial_enjoyment

Thursday, April 24, 2025

വിൽപ്പത്രം പോക്കുവരവ് ചെയ്യുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി പരാമർശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഇനി റവന്യൂ ഉദ്യോഗസ്ഥർ പോക്കുവരവ് അപേക്ഷകൾ പരിഗണിക്കേണ്ടത്

വിൽപ്പത്രം പോക്കുവരവ് ചെയ്യുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി W. P. (C) No. 21759, 22548, 23763, 25731, 38399 of 2024 വിധി ന്യായത്തിലൂടെ പരാമർശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഇനി റവന്യൂ ഉദ്യോഗസ്ഥർ പോക്കുവരവ് അപേക്ഷകൾ പരിഗണിക്കേണ്ടത്.

വിൽപത്രങ്ങൾ കൊണ്ട് ഇനി ഒരു പ്രയോജനവുമില്ല എന്ന രീതിയിലും ചിന്തിക്കേണ്ടതില്ല. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ തങ്ങളുടെ സ്വത്തുക്കൾ എങ്ങനെ മരണശേഷം കൈകാര്യം ചെയ്യപ്പെടണമെന്ന് നിശ്ചയിക്കാൻ വിൽപ്പത്രം എഴുതുക മാത്രമാണ് മാർഗം.

ആരും അറിയാതെ ഒറ്റയ്ക്ക് മാതാപിതാക്കളിൽ നിന്ന് വിൽപ്പത്രം എഴുതി വാങ്ങി ഭൂമി സ്വന്തമാക്കുന്നവർക്ക് ഇനി പഴയപോലെ എളുപ്പത്തിൽ പോക്കുവരവ് നടത്താൻ ആവില്ല, മറ്റു മക്കൾക്ക് എതിർപ്പ് ഉന്നയിക്കാനും വേണമെങ്കിൽ കോടതിയിൽ പോകാനും ഒരു അവസരം നൽകേണ്ടിവരും. മറ്റു മക്കൾക്ക്/ അവകാശികൾക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ പഴയപോലെ തന്നെ പോക്കുവരവ്, തടസ്സങ്ങൾ ഇല്ലാതെ ചെയ്യാം. 

12 മാർഗനിർദേശങ്ങൾ ഇങ്ങനെയാണ് :

(i) Along with the application for transfer of registry based on the Will, the applicant must produce a copy of the Will and the legal heirship certificate /Family Membership Certificate. If those certificates are not available, the applicant must file an affidavit furnishing the name and details of the legal heirs of the testator who are entitled to succeed to the estate as per the law of
succession applicable.

(ii) On receipt of the application for transfer of registry based on the Will, the Revenue Officer concerned shall issue notice to the legal heirs of the testator who
are entitled to succeed to the estate as per the law of succession applicable and
to any other person, if any, known or believed to be interested in the subject
matter inviting their objections, if any, fixing an outer limit of 30 days.

(iii) A notice inviting objection to the proposed transfer of registry in the name of
the legatee shall also be published in the Village, Panchayat, Municipality,
Corporation, as the case may be, and Taluk Office inviting objections, if any, within 30 days from the date of publication of the notice.

(iv) If none of the legal heirs appears before the Revenue Officer and raises an
objection in response to the notice, the legatee's request for transfer of registry
can be allowed treating it as an uncontested case.

(v) If all legal heirs appear and express no objection, the transfer of registry can
be allowed treating it as an uncontested case.

(vi) In the event any of the legal heirs appear, dispute the Will, and raise an
objection in effecting the transfer of registry, the Revenue Officer should relegate the parties to the Civil Court.

(vii) If any person claims to be interested in the subject matter other than the
legal heir appears and makes an objection in effecting mutation, the Revenue
Officer concerned shall hold a summary enquiry as to the merits and genuineness
of the said objection, and if the Revenue Officer is satisfied that the objection
merits consideration, the parties shall be referred to Civil Court.

(viii) The legal heir or any such person other than the legal heir (mentioned in
Clause vii) above) who objects shall be directed to file a declaration within three
months thereafter that he / she has instituted a civil suit before a competent civil
court challenging the Will.

(ix) If no declaration is filed or no document showing the institution of the suit is
produced within the period of three months, the transfer of registry sought for
can be allowed treating it as an uncontested case.

(x) If the declaration is filed with a copy of the document showing the institution
of the suit within the above mentioned period, the result of the suit shall be
awaited before taking further action.

(xi) If it is brought to the notice of the concerned Revenue Officer that a civil suit is pending before a competent court regarding the Will in question or regarding the succession of the property covered by the Will, he shall not effect the transfer of registry and await the result of the suit before taking further action.

(xii) In cases that fall under Clauses (vii) and (viii) above, the final decision shall
be taken in accordance with the final outcome of the Civil Suit.

Sunday, April 20, 2025

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ കാലതാമസം വന്നാൽ എന്തു ചെയ്യണം

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ കാലതാമസം വന്നാൽ എന്തു ചെയ്യണം 

ജനനവും മരണവും തദ്ദേശ ഭരണകൂടങ്ങളിൽ രജിസ്റ്റർ ചെയ്യണം എന്നത് ജനന ഭരണ രജിസ്ട്രേഷൻ നിയമ പ്രകാരം നിർബന്ധമുള്ള കാര്യമാണ്. സമയത്ത് അത് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പിന്നീട് അതിനുള്ള ഉത്തരവ് നൽകേണ്ടത് ബന്ധപ്പെട്ട റവന്യൂ ഡിവോഷണൽ ഓഫീസർ (RDO)ആണ്.

വൈകിയുള്ള ജനന മരണ രജിസ്ട്രേഷൻ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ റവന്യൂ ഡിവിഷണൽ ഓഫീസർ അതിൽ പ്രാദേശിക അന്വേഷണം നടത്തി മാതാവിന്റെയോ പിതാവിൻറെയോ തദ്ദേശ ഭരണകൂടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് ഉറപ്പുവരുത്തി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാക്ഷ്യപത്രങ്ങൾ വാങ്ങേണ്ടതാണ്. അപേക്ഷകൻ അറിയിക്കുന്ന ജനനത്തീയതിയുടെ കൃത്യത പ്രാദേശികമായുള്ള അന്വേഷണത്തിൽ ഉറപ്പാക്കി വേണം ഇത് ചെയ്യാൻ. അപേക്ഷ നൽകുന്ന ആൾ പറയുന്ന ജനനത്തീയതി സ്കൂൾ സർട്ടിഫിക്കറ്റുകൾ പാസ്പോർട്ട് മാമോദിസ സർട്ടിഫിക്കറ്റുകൾ അപേക്ഷകന്റെ ബന്ധുവല്ലാത്ത അതേ സമയം അപേക്ഷകൾ നിർദ്ദേശിക്കാവുന്ന ജനനതീയതിയിൽ അറിവുണ്ടെന്ന് ബോധ്യപ്പെടുന്ന രണ്ട് പേരുടെ സാക്ഷ്യമൊഴികൾ, മറ്റു ലഭ്യമായ രേഖകൾ എന്നിവ പരിശോധിച്ചാണ് ആർഡിഒ  റിപ്പോർട്ട് ചെയ്യേണ്ടത്. സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിന് പുറത്തോ നടന്ന ജനനവും മരണവും ആണ് രജിസ്റ്റർ ചെയ്യേണ്ടതെങ്കിൽ ബന്ധപ്പെട്ട ഏജൻസികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.  Registration of birth and death act 1969 നിയമത്തിലെ വകുപ്പ് 13 ആണ് വൈകി ചെയ്യുന്ന റെജിസ്ട്രേഷനുകളെ പറ്റി പറയുന്നത്.  ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യാത്ത ജനനം മരണം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവോടുകൂടി ചെയ്യണം എന്ന് കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999 ലെ ചട്ടം 9 പറയുന്നു. 

Wednesday, April 16, 2025

KLU ഉത്തരവ് ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു എന്നതിൻറെ പേരിൽ നികുതി പുനർനിർണയം (പുരയിടമാക്കുന്നത്) നിഷേധിക്കാനാവില്ല

Kerala land utilisation order - KLU ഉത്തരവ് ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു എന്നതിൻറെ പേരിൽ നികുതി പുനർനിർണയം (പുരയിടമാക്കുന്നത്) നിഷേധിക്കാനാവില്ല 
നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ഭേദഗതികൾക്ക് മുന്നേ കെ എൽ യു ഉത്തരവ് (കേരള ഭൂവിനിയോഗ ഉത്തരവ്) പ്രകാരം കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കാൻ അനുവാദം ലഭിച്ച ഭൂമി. ആ സമയം അപേക്ഷാവസ്തു ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് തടിമില്ല് നടത്താനായിരുന്നു അതുകൊണ്ടുതന്നെ കളക്ടറുടെ ഭൂവിനിയോഗ ഉത്തരവിൽ തടി മില്ല് നടത്താൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് കാലാന്തരത്തിൽ അവിടെ മറ്റു കെട്ടിടങ്ങൾ പണിതു. ശിലം എന്ന് റവന്യൂ രേഖകളിലുള്ള ഭൂമി തരം മാറ്റുന്നതിന് കേരള ഭൂനികുതി നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ ഭൂമി വിനിയോഗിച്ചിരിക്കുന്നത് മറ്റ് ആവശ്യങ്ങൾക്കാണ് എന്ന് പറഞ്ഞുകൊണ്ട് തഹസിൽദാർ ഭൂനികുതി പുനർനിർണയ അപേക്ഷ നിഷേധിച്ചു. നിശ്ചിതകാര്യത്തിനു വേണ്ടി മാത്രം നൽകിയ ഉത്തരവ് എന്നതിന്റെ പേരിൽ അത് ഭൂവിനിയോഗ ഉത്തരവായി കണക്കാക്കാൻ ആവില്ല എന്നും തഹസിൽദാർ കണ്ടെത്തി. 

ഉത്തരവിൽ ഭൂവിനിയോഗത്തിനു വേണ്ടിയുള്ളത് എന്ന് നേരിട്ട് പരാമർശം ഇല്ലെങ്കിലും  ഉണ്ടെങ്കിലും  തടിമില്ലിനായുള്ള ഉത്തരവും ഭൂവിനിയോഗ ഉത്തരവ് തന്നെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നികുതി പുനർനിർണയം നടത്തി നികുതി അടയ്ക്കാനുള്ള  അപേക്ഷയിൽ ഭൂനിയോഗ ഉത്തരവിന്റെ ലംഘനം ഉണ്ടോ എന്ന് നോക്കേണ്ട നിയമപരമായ അധികാരം തഹസിൽദാർക്കില്ല. ഭൂവിനിയോഗ ഉത്തരവിന്റെ ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർ ആണ് തുടർ നടപടികൾ എടുക്കേണ്ടത്. ഭൂവീനിയോഗ നിയമ പ്രകാരം കാർഷികേതര ഉപയോഗത്തിന് എന്ന് അനുവാദം നൽകുന്നതിർറെ അർത്ഥം കൃഷിക്ക് അല്ലാതെയുള്ള ഏതുകാര്യത്തിന് ഉപയോഗിക്കാം എന്നാണ്. കേരള ഭൂനികുതി നിയമത്തിലെ വകുപ്പ് 6 എ പ്രകാരമുള്ള നികുതി പുനർനിർണയ അപേക്ഷ സംബന്ധിച്ച് തഹസിൽദാർ നടത്തേണ്ട അന്വേഷണം ഭൂവിനിയോഗ ഉത്തരവ് നിയമ പ്രകാരം ഉണ്ടോ എന്ന് മാത്രം മതി. അതിനപ്പുറത്തുള്ള അന്വേഷണം നടത്താൻ നികുതി പുനർനിർണയ അപേക്ഷയിൽ തഹസിൽദാർക്ക്  അധികാരമില്ല എന്ന് കേരള ഹൈക്കോടതി. 
WP(C) NO. 31832 OF 2024
J dated 26.3.2025

Thursday, April 10, 2025

KLU ORDER - PERMISSION GRANTED FOR NON AGRICULTURAL USE OF LAND WITH CONDITION TO MAINTAIN WATER CHANNEL - ILLEGAL

As per the provisions of Kerala land utilisation order 1967, permission was granted for non agricultural use of land with condition to maintain water channel. The question whether imposing such a condition to maintain a water channel while granting permission for non agricultural use of land is not good in the eye of law. Imposing such a condition is not justified as it frustrates the very purpose of granding permission and it is a perverse and arbitrary exercise. Though the order of single bench is challenged in appeal before the division bench, The Appeal was dismissed and the court held though the RDO has stated in the impugned order that filling up of the water channel will adversely affect draining of water from the property, agriculture operations in surrounding properties and the ecosystem, this is a stereotype general statement and no factual details supporting such an assertion is stated in the order. 
It is reiterated that applications filed under clause 6 of KLU order prior to 30 12 2017 must be considered for passing orders under clause 6(2) of the same order while application submitted after that date shall be dealt with exclusively under the Kerala conservation of paddy land and wetland act and rules made thereunder.
(WA 1061.2023)